Search

E-BOOKS E AUDIOLIVROS GRATUITOS

O Tabernáculo.

Malayalam  9

സമാഗമന കൂടാരം: യേശുക്രിസ്തുവിന്‍റെ വിശദമായ രേഖാചിത്രം (I)

Rev. Paul C. Jong | ISBN 8983148268 | Páginas 457

Baixe eBooks e audiolivros GRÁTIS

Escolha seu formato de arquivo preferido e faça o download com segurança em seu dispositivo móvel, PC ou tablet para ler e ouvir as coleções de sermões a qualquer hora e em qualquer lugar. Todos os eBooks e audiolivros são totalmente gratuitos.

Você pode ouvir o audiolivro através do player abaixo. 🔻
Tenha um livro em brochura
Compre um livro em brochura na Amazon
സമാഗമന കൂടാരത്തില്‍ മറഞ്ഞിരിക്കുന്ന സത്യം നമുക്കെങ്ങനെ കണ്ടെത്താം? സമാഗമന കൂടാരത്തിന്‍റെ യഥാര്‍ത്ഥ വസ്തുതയായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയുന്നതിലൂടെ മാത്രമേ നമുക്ക് ഈ ചോദ്യത്തിന്‍റെ ഉത്തരം വ്യക്തമായി മനസിലാക്കുവാന്‍ കഴിയുകയുള്ളൂ.
വാസ്തവത്തില്‍, സമാഗമന കൂടാരത്തിന്‍റെ വാതിലില്‍ കാണുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ചെടുത്ത പഞ്ഞിനൂലും നമ്മെ കാണിക്കുന്നത് മനുഷ്യരാശിയെ രക്ഷിക്കുവാനായി കര്‍ത്താവായ യേശുക്രിസ്തു പുതിയ നിയമകാലത്ത് ചെയ്ത പ്രവൃത്തികളെയാണ്. ഈ രീതിയില്‍, പഴയനിയമത്തിലെ സമാഗമനകൂടാരത്തിന്‍റെ വചനങ്ങളും പുതിയ നിയമത്തിലെ വചനങ്ങളും പിരിച്ചെടുത്ത പഞ്ഞിനൂലുപോലെ വ്യക്തമായും വളരെ യോജിച്ചിരിക്കുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഈ സത്യം വളരെക്കാലമായി ക്രിസ്തീയ സത്യാന്വേഷികളുടെ കണ്ണുകള്‍ക്ക് മറയ്ക്കപ്പെട്ടിരിക്കുയായിരുന്നു.
ഈ ഭൂമിയിലേക്ക് വന്നപ്പോള്‍, യേശുക്രിസ്തു സ്നാപകയോഹന്നാനാല്‍ സ്നാനപ്പെടുകയും കുരിശില്‍ തന്‍റെ രക്തം ചിന്തുകയും ചെയ്തു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യാതെ നമുക്കാര്‍ക്കും തന്നെ സമാഗമന കൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യത്തെ മനസിലാക്കുവാന്‍ കഴിയില്ല. നാം ഈ സമാഗമന കൂടാരത്തിന്‍റെ സത്യത്തെക്കുറിച്ച് പഠിക്കുകയും അതില്‍ വിശ്വസിക്കുകയും വേണം. സമാഗമന കൂടാരത്തിന്‍റെ പ്രാകാര വാതില്‍ക്കല്‍ ഉള്ള നീല, ധൂമ്ര, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും കൂടി വെളിപ്പെടുന്ന സത്യത്തെ നാം എല്ലാവരും തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം.
 
Mais
Livros Impressos Grátis
Ponha o Livro no Carrinho.
Reprodutor de audiolivros
The New Life Mission

Participe da nossa pesquisa

Como você ficou sabendo sobre nós?